History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Saturday, 20 November 2010

ഉതസവമായ് ജനനോത്സവമായ്

ധനുമാസത്തിന്‍ മഞ്ഞലയില്‍
യൂദയാ നാട്ടിലെ ബെദ്ലഹേമില്‍
പുല്ക്കു ട്ടിനുള്ളില്‍ സൂര്യോദയം കണ്ടു
ഭൂമിയും വാനവും ആനന്ദിച്ചു.

ഉതസവമായ് ജനനോത്സവമായ്
ദൈവ-മനുഷ്യ സ്നേഹോത്സവമായ്.

പുല്കൂയട്ടിലീശന്റൊ ഹൃദയതാളത്തില്‍
മാലാഖമാരുടെ ദിവ്യസംഗീതം
ആ ദിവ്യഗാനം എറ്റു പടുന്നു
ഇടയരും അരജരും ഒന്നാകുന്നു.



പുല്മോട്ടില്‍ പൂവുകള്‍ പരിമളം തൂകി
പൂനിലാ പാലാഴിയൊഴികി വാനില്‍
ഒരു സ്നേഹ ഗാനമായ് രക്ഷകന്‍ ജാതനായ്
ആദിയില്‍ വാഗ്ദാനം ചെയ്തതുപോല്‍

0 comments:

Post a Comment