History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Saturday, 20 November 2010

ശീതള രാവില്‍

ശീതള രാവില്‍ സ്നേഹനിലാവില്‍
ശാന്തി പരത്തും പൈതലിനേ
മാലഖമാരും മാനവരും
താണുവണങ്ങി പാടുന്നു...

ഉന്നത വിണ്ണില്‍ സര്വ്വേലശാ നിന്‍ മഹിമകള്‍ നിറയട്ടെ
എളിയ മനസ്സുകള്‍ അനവരദം നല്‍ ശാന്തി സമത്വം നേടട്ടെ...


അജഗണമിരവില്‍ താഴ്വരയില്‍
വിശ്രമിക്കും വേളയൊന്നില്‍
വാനവ വൃന്ദം കേട്ടതിശയിച്ചു
രക്ഷകനെ തിരഞ്ഞു.
കന്യാമറിയത്തിന്‍ മടിയിലുറങ്ങും
ഉണ്ണിയെ താണുവണങ്ങുന്നു.


അരജന്മാിരുടെ ദര്ശിനത്തില്‍
ഗബ്രിയേല്‍ ദൂതനെത്തി
രാജാക്കന്മാതരുടെ രാജാവിന്റെത
അവതാര വാര്ത്തു നല്കി
അന്ധകാരത്തിന്റെ് കോട്ട വെടിഞ്ഞവര്‍
എളിമതന്‍ പുല്ക്കൂ ട്ടിന്‍ മുന്നിലെത്തി.

0 comments:

Post a Comment